വിസ്‌മൃതിയിലാണ്ടുപോയ ഇരുകാലികളെ പ്രതിനിധീകരിച്ചുകൊണ്ടു, 'സ്വതാൽപ്പര്യം' മനുഷ്യന്റെ സമൃദ്ധിക്കു വഴിവയ്ക്കുമെന്ന ആദരണീയനായ ആദം സ്മിത്തിന്റെ അഭിപ്രായപ്രകടനത്തിന്റെ പെട്ടിയിൽ അവസാനത്തെ ആണിയടിക്കുകയാണ് എഴുത്തുകാരൻ ഈ ലേഖനം വഴി.സ്മിത്തിന്റെ അഭിപ്രായത്തോട് തങ്ങളുടെ അഭിപ്രായങ്ങളും കൂട്ടിക്കെട്ടുവാൻ ശ്രമിക്കുന്ന സഹൃദയർ, ഒരുപക്ഷേ,അദ്ദേഹത്തിന്റെ ഉദ്ധരണികളിൽ മാത്രം പരിചയമുള്ളവരാകാം.മേൽപ്പറഞ്ഞ സ്വതാൽപ്പര്യപ്രവണത സുസ്ഥാപിതാചാരങ്ങളിലും നിയമാനുസൃത വ്യവസ്ഥകൾക്കും എൽപ്പിച്ചേക്കാവുന്ന ക്ഷതങ്ങളിൽ ഇക്കൂട്ടർ അജ്ഞരാണ്.നിയമം,സമ്പത്,ഉദ്യോഗം എന്നീ മേഖലകളിലൊക്കെ തന്നെ 'സ്വതാല്പര്യ പ്രവണത' അസന്ദിഗ്ധമായി സ്വാധീനിക്കുമെങ്കിലും അതിന്റെ മറുവശം വ്യാഖ്യാനയോഗ്യമാക്കുമ്പോൾ ദൃശ്യമാകുന്ന മനുഷ്യന്റെ അനാദരവും,നിയമവാഴ്ചയോടുള്ള വിശ്വാസക്കുറവും മറ്റു സമാന കാഴ്ചപ്പാടുകളും മോശമായൊരന്തരീക്ഷത്തിലേക്കാണ് നയിക്കുന്നതെന്നത് പകൽ പോലെ വ്യക്തം.മേൽപ്രതിപാദിച്ച വിഷയങ്ങളെ കൗതുകത്തോടെ,അർഹിക്കുന്ന പ്രാധാന്യം നൽകാതെ,സമീപിച്ച ഒരുവൻ ഇപ്രകാരം പറയുന്നു - ഇരുകാലികൾ സ്വാർഥലാഭചിത്തരായി കാര്യങ്ങളെ സമീപിച്ചാൽ ഇന്നീ കാണുന്ന ലോകം പ്രശ്‌നരഹിതമാകുമത്രേ.'ലോഭം ലോകത്തെ നന്മയിലേക്ക് നയിക്കും' എന്നു പറയും പോലെ !! വിരോധാഭാസം,അല്ലാതെന്തു പറയാൻ !! എന്നാൽ സ്വാർത്ഥതാൽപ്പര്യങ്ങളെ മാത്രം ആശ്രയിച്ചുകൊണ്ടു ലോകത്തെ പ്രശ്‌നരഹിതമായൊരിടമാക്കാനാകുമെന്നു ആദരണീയനായ ആദം സ്മിത്ത് വിശ്വസിച്ചിരുന്നില്ല എന്നതാണ് വാസ്തവം.ധാർമിക മൂല്യ സിദ്ധാന്തത്തിലെ "നിഷ്പക്ഷനായ കാണിയെ" പഠനവിധേയനാക്കി നടത്തിയ ബൃഹത്തായ ചർച്ച അദ്ദേഹത്തിന്റെ ഉദ്ധരണികളെ വളച്ചൊടിക്കുന്നവർക്കുള്ള മറുപടിയാണ്.സ്മിത്ത് ഒരിക്കലും സ്വാർത്ഥതയുടെ വക്താവല്ല,എന്നാൽ അപരനുവേണ്ടി ത്യാഗോജ്വലമായ പ്രവർത്തികളാൽ ലോകത്തെ സമൃദ്ധിയിലേക്ക് നായിക്കാമെന്നൊന്നും അദ്ദേഹം വിശ്വസിച്ചിരുന്നില്ല."The Secret history of self interest" എന്ന തന്റെ പ്രബന്ധത്തിൽ സ്റ്റീവൻ ഹോംസ് പറഞ്ഞതുപോലെ അസൂയ,അമിതേച്ഛ,മതഭ്രാന്ത് എന്നിവയുടെ ദൂഷ്യവശങ്ങളെക്കുറിച്ചു മറ്റാരേക്കാളും ബോധവാനായിരുന്നു ആദം സ്മിത്ത്.
സ്പാനിഷ് ക്രൈസ്തവ വിചാരണകളിൽ സ്ഥിരാംഗംങ്ങളായ നിസ്വാർദ്ധരായ നിരീശ്വരവാദികൾ തങ്ങളുടെ വേദനയുടെ അവസാന നാളുകളിൽ കൈമോശം വന്നുകൊണ്ടിരിക്കുന്ന ദൈവനിന്ദയെ തള്ളിപ്പറഞ്ഞു പശ്ചാത്തപിക്കുകയും ദൈവകാടാക്ഷം പുൽകുകയും ചെയ്തിരുന്നു.ഇതൊരനുശാസനമാണ്,താൽക്കാലികമായ ന്യായീകരണത്തിനു നല്കിപ്പോകുന്ന അനുശാസനം.നിരീശ്വരവാദികൾക്ക് നൽകാൻ പോകുന്ന കഠിനശിക്ഷയ്ക്ക് മുൻപ് തങ്ങളുടെ ഭാഗം ന്യായീകരിക്കാനെന്നവണ്ണം,ഹംബർട് ഡി'റോമൻസ് ഇപ്രകാരം പറയുന്നു "ഞങ്ങൾ ദൈവത്തോട് അപേക്ഷിക്കുന്നു,നിങ്ങൾ ഞങ്ങളോടൊപ്പം ദൈവത്തോടപേക്ഷിക്കുക,ഞങ്ങൾ അവർക്ക് നൽകുന്ന ശിക്ഷകൾ ക്ഷമയോടെ ഉൾക്കൊള്ളുവാനും അതുവഴി ദൈവകടാക്ഷം സിദ്ധിക്കുവാനും അവർക്ക് സാധിക്കട്ടെ,( കൊടിയ വിഷമമുണ്ടെങ്കിലും നീതിക്കായി ശിക്ഷയ്ക്ക് മുൻകൈയെടുക്കുന്നു )ഒരുപക്ഷേ,അതവരുടെ മോഷപ്രാപ്തിക്കുപോലും കാരണഭൂതമായേക്കാം.ആയ കാരണത്താലാണ് ഞങ്ങളീ ശിക്ഷാനടപടികളുമായി മുന്നോട്ടു പോകുന്നത്"
മറ്റുള്ളവന്റെ സമൃദ്ധിക്കായുള്ള ഇത്തരം "ത്യാഗോജ്വലമായ" പ്രവർത്തികളിൽ ഏർപ്പെടുന്നവർ ശരിക്കും വിശന്നുവലഞ്ഞ ഉപഭോക്താവിന് കള്ളും മീനും നൽകുന്ന,സ്വന്തം സമൃദ്ധിക്കായി മാത്രം അഹോരാത്രം പണിയെടുക്കുന്ന പ്രതിസ്ഥാനീയരായ കച്ചവടക്കാരിൽനിന്നും ധാർമികമായ ഉന്നമനം അർഹിക്കുന്നവരല്ല എന്നാണ് സ്മിത്തിന്റെ വാദം.എപ്പോഴാണോ ഇത്തരം പ്രചോദനങ്ങൾ കമ്പോളവ്യവസ്ഥിതിയെയും,പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തെയും ആശ്രയിക്കുന്ന ഉൽപ്പന്നങ്ങളുടെ പ്രചാരത്തിനായി ഉപയോഗപ്പെടുത്തുന്നത്,അപ്പോഴെല്ലാം സ്മിത്ത് സ്വാർത്ഥ താല്പര്യങ്ങളുടെ അപ്പോസ്തലനാകാൻ നന്നേ പാടുപെടുന്ന ഒരുവ്യക്തിത്വത്തിനുടമയാണ്.സ്വാർത്ഥപൂർണമായ നമ്മുടെ ചിന്താഗതി ചില സമയങ്ങളിലിൽ മറ്റുള്ളവരുടെ ഇഷ്ടത്തിനു പാത്രമായെന്നുവരാം,ഇതു പിന്നീട് മറ്റുള്ളവർ എപ്രകാരം നമ്മെ നോക്കിക്കാണുന്നു എന്ന ചിന്തയിലേക്ക് നമ്മെ വഴിതിരിച്ചു വിടാം.ധാർമികവികാര തത്വം ഇപ്രകാരം പറയുന്നു,സ്വന്തം ഇഷ്ടങ്ങൾക്കു വേണ്ടി ലക്ഷ്യപ്രാപ്തി സാധ്യമാക്കുകയും,നമ്മുടെ പ്രീയപ്പെട്ടവർക്കു പ്രീയങ്കരനാകുകയും, പ്രചോദനമാകുകയും ചെയ്യുന്നതിന് സ്വന്തം സ്വഭാവസവിശേഷതകളുടെ നിഷ്പക്ഷനായ കാണിയാകുകയെന്നതാണ് ഒരുവൻ നിർബന്ധമായും ചെയ്യേണ്ടത് .ഇനി മറ്റൊരു വസ്തുതയിലേക്ക് വിരളോടിച്ചാൽ,സുസ്ഥാപിതാചാരമായ ഒരു വ്യവസ്ഥിതിയിൽ, ഒരുവന്റെ അമിതമായ സ്വാർത്ഥ താൽപ്പര്യം മറ്റുള്ളവരുടെ നന്മയ്ക്ക് വഴിവച്ചേക്കാമെന്ന വസ്തുതയും വ്യക്തമാകും.എങ്ങനെയെന്നാൽ,സ്മിത്ത് പറഞ്ഞ കഥ ശ്രദ്ധിക്കാം,ദരിദ്രനായ ഒരുവന്റെ മകന് സ്വാർത്ഥത നൽകിയത് ഇച്ഛാശക്തിയാണ്,തന്റെ മാത്രം സ്വപ്നങ്ങളുടെ ലക്ഷ്യപ്രാപ്തിയ്ക്കായി അവൻ പരിശ്രമിച്ചപ്പോൾ അവനു വേണ്ടുവോളം ധനസമ്പാദനം സാധ്യമായി.എന്നാൽ മേൽപ്പറഞ്ഞ അമിതമായ സ്വാർത്ഥത സൃഷ്ടിച്ച അതിമോഹം നിറഞ്ഞ മനോനില അവനെ പെരുവെയിലിൽ ഭിക്ഷതെണ്ടുന്ന യാചകന് പണത്തോടു തോന്നുന്ന അധിനിവേശം സൃഷ്ടിക്കുന്ന മനോനിലയ്ക്ക് സമാനനാക്കുമ്പോഴും അവന്റെ ഇച്ഛാശക്തി നേടിക്കൊടുത്ത അളവില്ലാത്ത സമ്പാദ്യം അവന്റെ തലമുറകളുടെ സുഭിക്ഷമായ നിലനിൽപ്പിനും മറ്റു ക്രീയാത്മകമായ സംരംഭങ്ങൾക്കും വഴിവയ്ക്കുമ്പോൾ മുകളിൽ നാം പരാമർശിച്ച വാക്യത്തിനു പൂർണത കൈവരിക്കുന്നു.മനുഷ്യകുലത്തിന്റെ ഈ തൊഴിലാളികൾക്കുമുന്നിൽ ഭൂമി ഇന്ന് കടപ്പെട്ടിരിക്കുകയാണ്.ഭൂമിയുടെ ഫലഭൂയിഷ്ഠി ഇരട്ടിപ്പിക്കേണ്ടിയിരിക്കുന്നു,വരാനിരിക്കുന്ന സ്ഥിരതാമസക്കാരുടെ സുഭിക്ഷമായി നിലനിൽപ്പിനായി.
രാഷ്ട്രീയ വാണിജ്യ പശ്ചാത്തലത്തിൽ Wealth of Nations നുമേൽ നടത്തിയ ഒരന്വേഷണത്തിൽ സ്വതാല്പര്യചിന്താഗതിക്ക് പ്രതികൂലമായ നിലപാടുകളാണ് കൂടുതലും ദൃശ്യമാകുന്നത്.
വ്യാപാരികളുടെ ഇപ്പറഞ്ഞ സ്വതാല്പര്യനിലപാട് ഏകപക്ഷീയമായ കൂട്ടങ്ങൾക്കും,അനാവശ്യസമരങ്ങൾക്കും ,ഒരുപക്ഷെ യുധങ്ങൾക്കു പോലും കാരണഭൂതമായേക്കാം .സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിനു വീണ്ടും ഏകപക്ഷീയമായി കച്ചവടത്തിനുള്ള അധികാരം വച്ചുനീട്ടുന്നതുപോലെ വിഡ്ഢിത്തമാണ് അതിനുള്ളിലൊരു ഉട്ടോപ്പിയ സൃഷ്ടിക്കപ്പെടുമെന്ന വിശ്വാസവും.സമൂഹത്തിന്റെ മുൻവിധികൾ മാത്രമല്ല,ഒരു വ്യാപാരിയുടെ സ്വാർഥലാഭേച്ഛയോടുകൂടിയ പ്രവർത്തികളും സത്യസന്ധമായ ഒരു കച്ചവടത്തെ പിന്നോട്ടടിക്കാം.സാമ്രാജ്യത്വശക്തികളും യുദ്ധങ്ങളും ഒരു കച്ചവടക്കാരനു കുത്തകകളിൽ നിന്നു ലഭിക്കുന്ന നിസ്സാരമായ വരുമാനം പോലും സാധാരണക്കാരായ ഉപഭോക്താക്കൾക്ക് വൻ ബാധ്യതകളായി പരിണമിക്കാറുണ്ട്.അമേരിക്കൻ, ഇന്ത്യൻ മേഖലകളെ നിയന്ത്രിക്കുന്ന നിയമസംഹിതകളിൽ,അമിതമായ ധാരാളിത്തത്തോടെ ,സ്വരാജ്യ ഉപഭോക്താവിന്റെ താല്പര്യങ്ങളെക്കാൾ ഉത്ദപാദകന്റെ താല്പര്യങ്ങൾക്കാണ് ഇപ്പറഞ്ഞ വ്യവസ്ഥിതികൾ ഊന്നൽ നൽകുന്നത്.എന്നാൽ ഒരു വൻ സാമ്രാജ്യം തന്നെയിന്നു സ്ഥാപിക്കപ്പെട്ടിരിക്കുകയാണ്,എല്ലാതരം ക്രയവസ്തുക്കളും വ്യാപാരശാലകളിൽനിന്നു വാങ്ങുന്ന ഒരുപറ്റം ഉപഭോക്താക്കളുടെയും,ആവശ്യാനുസരണം ക്രയവസ്തുക്കൾ ലഭ്യമാക്കുന്ന ഒരുപറ്റം കച്ചവടകാരുടെയുമൊരു രാജ്യം തന്നെ കെട്ടിയുയർത്തുന്നതിനായി.ഉൽപ്പാദകർക്കു താങ്ങാനാകുന്ന വിധം ക്രയമൂല്യത്തിൽ വരുത്തുന്ന വർധനവ് സൃഷ്ടിക്കുവാൻ വേണ്ടി,സ്വരാജ്യ ഉപഭോക്താക്കൾക്കു മേൽ ബാധ്യത ചുമത്തിയാണ് മേൽപ്പറഞ്ഞ സാമ്രാജ്യം തന്നെ നിലനിന്നു പോകുന്നത് എന്നത് മറ്റൊരു പ്രധാന വസ്തുതയായിത്തന്നെ അവശേഷിക്കുന്നു.ഇതിനു മാത്രം,ഇതിനു വേണ്ടി മാത്രം,പോയ രണ്ടു യുദ്ധങ്ങളിലും ഇരുപത് കോടി പണം ചിലവാക്കപ്പെട്ടു,പതിനേഴു കോടി പണം കടബാധ്യതയായി മാത്രം രൂപപ്പെട്ടു കഴിഞ്ഞു.മുൻകാല യുദ്ധം സൃഷ്ടിച്ച ബാധ്യതകളുടെ കണക്കുകൾക്ക് ഇത്തവണ ക്രമാതീതമായ വർധനവുണ്ടായത് മേൽപ്പറഞ്ഞ പരാമർശത്തെ കൂടുതൽ സ്ഥാപനയോഗ്യമാക്കുന്നു.ഈ ബാധ്യതയുടെ പലിശ തന്നെ കോളനി കച്ചവടകുത്തകയുടെ ആകെ ലാഭത്തെക്കാൾ മാത്രമല്ല അനുവാർഷികം കയറ്റുമതി ചെയ്യുന്ന ശരാശരി ചരക്കിന്റെ ആകെ മൂല്യത്തെക്കാളും വളരെ വലുതാണ്!! ഒലിവർ സ്റ്റോണിന്റെ Wall street എന്ന ചിത്രത്തിലെ ഗോഡൻ ജീക്കോ എന്ന കഥാപാത്രത്തിന്റെ വാക്കുകൾ ആദം സ്മിത്തിനായി കടംകൊണ്ടുകൊണ്ട് നമുക്ക് ഇപ്രകാരം ഉപസംഹരിക്കാം, "ലോഭം നല്ലതാണ്,അതേ ചില സമയങ്ങളിൽ നല്ലതാണ് മറ്റു ചില സമയങ്ങളിൽ അതങ്ങനെയല്ലാതെയുമാകുന്നുണ്ട് ( ലോഭം എന്ന വാക്കിനു സ്വാർത്ഥതാൽപ്പര്യമെന്ന അർത്ഥം നൽകുക ).അതു സുസ്ഥാപിതാചാരമായ വ്യവസ്ഥയെ ആശ്രയിച്ചിരിക്കുന്നു."
-------------------------------------------------------------------
സ്പാനിഷ് ക്രൈസ്തവ വിചാരണകളിൽ സ്ഥിരാംഗംങ്ങളായ നിസ്വാർദ്ധരായ നിരീശ്വരവാദികൾ തങ്ങളുടെ വേദനയുടെ അവസാന നാളുകളിൽ കൈമോശം വന്നുകൊണ്ടിരിക്കുന്ന ദൈവനിന്ദയെ തള്ളിപ്പറഞ്ഞു പശ്ചാത്തപിക്കുകയും ദൈവകാടാക്ഷം പുൽകുകയും ചെയ്തിരുന്നു.ഇതൊരനുശാസനമാണ്,താൽക്കാലികമായ ന്യായീകരണത്തിനു നല്കിപ്പോകുന്ന അനുശാസനം.നിരീശ്വരവാദികൾക്ക് നൽകാൻ പോകുന്ന കഠിനശിക്ഷയ്ക്ക് മുൻപ് തങ്ങളുടെ ഭാഗം ന്യായീകരിക്കാനെന്നവണ്ണം,ഹംബർട് ഡി'റോമൻസ് ഇപ്രകാരം പറയുന്നു "ഞങ്ങൾ ദൈവത്തോട് അപേക്ഷിക്കുന്നു,നിങ്ങൾ ഞങ്ങളോടൊപ്പം ദൈവത്തോടപേക്ഷിക്കുക,ഞങ്ങൾ അവർക്ക് നൽകുന്ന ശിക്ഷകൾ ക്ഷമയോടെ ഉൾക്കൊള്ളുവാനും അതുവഴി ദൈവകടാക്ഷം സിദ്ധിക്കുവാനും അവർക്ക് സാധിക്കട്ടെ,( കൊടിയ വിഷമമുണ്ടെങ്കിലും നീതിക്കായി ശിക്ഷയ്ക്ക് മുൻകൈയെടുക്കുന്നു )ഒരുപക്ഷേ,അതവരുടെ മോഷപ്രാപ്തിക്കുപോലും കാരണഭൂതമായേക്കാം.ആയ കാരണത്താലാണ് ഞങ്ങളീ ശിക്ഷാനടപടികളുമായി മുന്നോട്ടു പോകുന്നത്"
മറ്റുള്ളവന്റെ സമൃദ്ധിക്കായുള്ള ഇത്തരം "ത്യാഗോജ്വലമായ" പ്രവർത്തികളിൽ ഏർപ്പെടുന്നവർ ശരിക്കും വിശന്നുവലഞ്ഞ ഉപഭോക്താവിന് കള്ളും മീനും നൽകുന്ന,സ്വന്തം സമൃദ്ധിക്കായി മാത്രം അഹോരാത്രം പണിയെടുക്കുന്ന പ്രതിസ്ഥാനീയരായ കച്ചവടക്കാരിൽനിന്നും ധാർമികമായ ഉന്നമനം അർഹിക്കുന്നവരല്ല എന്നാണ് സ്മിത്തിന്റെ വാദം.എപ്പോഴാണോ ഇത്തരം പ്രചോദനങ്ങൾ കമ്പോളവ്യവസ്ഥിതിയെയും,പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തെയും ആശ്രയിക്കുന്ന ഉൽപ്പന്നങ്ങളുടെ പ്രചാരത്തിനായി ഉപയോഗപ്പെടുത്തുന്നത്,അപ്പോഴെല്ലാം സ്മിത്ത് സ്വാർത്ഥ താല്പര്യങ്ങളുടെ അപ്പോസ്തലനാകാൻ നന്നേ പാടുപെടുന്ന ഒരുവ്യക്തിത്വത്തിനുടമയാണ്.സ്വാർത്ഥപൂർണമായ നമ്മുടെ ചിന്താഗതി ചില സമയങ്ങളിലിൽ മറ്റുള്ളവരുടെ ഇഷ്ടത്തിനു പാത്രമായെന്നുവരാം,ഇതു പിന്നീട് മറ്റുള്ളവർ എപ്രകാരം നമ്മെ നോക്കിക്കാണുന്നു എന്ന ചിന്തയിലേക്ക് നമ്മെ വഴിതിരിച്ചു വിടാം.ധാർമികവികാര തത്വം ഇപ്രകാരം പറയുന്നു,സ്വന്തം ഇഷ്ടങ്ങൾക്കു വേണ്ടി ലക്ഷ്യപ്രാപ്തി സാധ്യമാക്കുകയും,നമ്മുടെ പ്രീയപ്പെട്ടവർക്കു പ്രീയങ്കരനാകുകയും, പ്രചോദനമാകുകയും ചെയ്യുന്നതിന് സ്വന്തം സ്വഭാവസവിശേഷതകളുടെ നിഷ്പക്ഷനായ കാണിയാകുകയെന്നതാണ് ഒരുവൻ നിർബന്ധമായും ചെയ്യേണ്ടത് .ഇനി മറ്റൊരു വസ്തുതയിലേക്ക് വിരളോടിച്ചാൽ,സുസ്ഥാപിതാചാരമായ ഒരു വ്യവസ്ഥിതിയിൽ, ഒരുവന്റെ അമിതമായ സ്വാർത്ഥ താൽപ്പര്യം മറ്റുള്ളവരുടെ നന്മയ്ക്ക് വഴിവച്ചേക്കാമെന്ന വസ്തുതയും വ്യക്തമാകും.എങ്ങനെയെന്നാൽ,സ്മിത്ത് പറഞ്ഞ കഥ ശ്രദ്ധിക്കാം,ദരിദ്രനായ ഒരുവന്റെ മകന് സ്വാർത്ഥത നൽകിയത് ഇച്ഛാശക്തിയാണ്,തന്റെ മാത്രം സ്വപ്നങ്ങളുടെ ലക്ഷ്യപ്രാപ്തിയ്ക്കായി അവൻ പരിശ്രമിച്ചപ്പോൾ അവനു വേണ്ടുവോളം ധനസമ്പാദനം സാധ്യമായി.എന്നാൽ മേൽപ്പറഞ്ഞ അമിതമായ സ്വാർത്ഥത സൃഷ്ടിച്ച അതിമോഹം നിറഞ്ഞ മനോനില അവനെ പെരുവെയിലിൽ ഭിക്ഷതെണ്ടുന്ന യാചകന് പണത്തോടു തോന്നുന്ന അധിനിവേശം സൃഷ്ടിക്കുന്ന മനോനിലയ്ക്ക് സമാനനാക്കുമ്പോഴും അവന്റെ ഇച്ഛാശക്തി നേടിക്കൊടുത്ത അളവില്ലാത്ത സമ്പാദ്യം അവന്റെ തലമുറകളുടെ സുഭിക്ഷമായ നിലനിൽപ്പിനും മറ്റു ക്രീയാത്മകമായ സംരംഭങ്ങൾക്കും വഴിവയ്ക്കുമ്പോൾ മുകളിൽ നാം പരാമർശിച്ച വാക്യത്തിനു പൂർണത കൈവരിക്കുന്നു.മനുഷ്യകുലത്തിന്റെ ഈ തൊഴിലാളികൾക്കുമുന്നിൽ ഭൂമി ഇന്ന് കടപ്പെട്ടിരിക്കുകയാണ്.ഭൂമിയുടെ ഫലഭൂയിഷ്ഠി ഇരട്ടിപ്പിക്കേണ്ടിയിരിക്കുന്നു,വരാനിരിക്കുന്ന സ്ഥിരതാമസക്കാരുടെ സുഭിക്ഷമായി നിലനിൽപ്പിനായി.
രാഷ്ട്രീയ വാണിജ്യ പശ്ചാത്തലത്തിൽ Wealth of Nations നുമേൽ നടത്തിയ ഒരന്വേഷണത്തിൽ സ്വതാല്പര്യചിന്താഗതിക്ക് പ്രതികൂലമായ നിലപാടുകളാണ് കൂടുതലും ദൃശ്യമാകുന്നത്.
വ്യാപാരികളുടെ ഇപ്പറഞ്ഞ സ്വതാല്പര്യനിലപാട് ഏകപക്ഷീയമായ കൂട്ടങ്ങൾക്കും,അനാവശ്യസമരങ്ങൾക്കും ,ഒരുപക്ഷെ യുധങ്ങൾക്കു പോലും കാരണഭൂതമായേക്കാം .സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിനു വീണ്ടും ഏകപക്ഷീയമായി കച്ചവടത്തിനുള്ള അധികാരം വച്ചുനീട്ടുന്നതുപോലെ വിഡ്ഢിത്തമാണ് അതിനുള്ളിലൊരു ഉട്ടോപ്പിയ സൃഷ്ടിക്കപ്പെടുമെന്ന വിശ്വാസവും.സമൂഹത്തിന്റെ മുൻവിധികൾ മാത്രമല്ല,ഒരു വ്യാപാരിയുടെ സ്വാർഥലാഭേച്ഛയോടുകൂടിയ പ്രവർത്തികളും സത്യസന്ധമായ ഒരു കച്ചവടത്തെ പിന്നോട്ടടിക്കാം.സാമ്രാജ്യത്വശക്തികളും യുദ്ധങ്ങളും ഒരു കച്ചവടക്കാരനു കുത്തകകളിൽ നിന്നു ലഭിക്കുന്ന നിസ്സാരമായ വരുമാനം പോലും സാധാരണക്കാരായ ഉപഭോക്താക്കൾക്ക് വൻ ബാധ്യതകളായി പരിണമിക്കാറുണ്ട്.അമേരിക്കൻ, ഇന്ത്യൻ മേഖലകളെ നിയന്ത്രിക്കുന്ന നിയമസംഹിതകളിൽ,അമിതമായ ധാരാളിത്തത്തോടെ ,സ്വരാജ്യ ഉപഭോക്താവിന്റെ താല്പര്യങ്ങളെക്കാൾ ഉത്ദപാദകന്റെ താല്പര്യങ്ങൾക്കാണ് ഇപ്പറഞ്ഞ വ്യവസ്ഥിതികൾ ഊന്നൽ നൽകുന്നത്.എന്നാൽ ഒരു വൻ സാമ്രാജ്യം തന്നെയിന്നു സ്ഥാപിക്കപ്പെട്ടിരിക്കുകയാണ്,എല്ലാതരം ക്രയവസ്തുക്കളും വ്യാപാരശാലകളിൽനിന്നു വാങ്ങുന്ന ഒരുപറ്റം ഉപഭോക്താക്കളുടെയും,ആവശ്യാനുസരണം ക്രയവസ്തുക്കൾ ലഭ്യമാക്കുന്ന ഒരുപറ്റം കച്ചവടകാരുടെയുമൊരു രാജ്യം തന്നെ കെട്ടിയുയർത്തുന്നതിനായി.ഉൽപ്പാദകർക്കു താങ്ങാനാകുന്ന വിധം ക്രയമൂല്യത്തിൽ വരുത്തുന്ന വർധനവ് സൃഷ്ടിക്കുവാൻ വേണ്ടി,സ്വരാജ്യ ഉപഭോക്താക്കൾക്കു മേൽ ബാധ്യത ചുമത്തിയാണ് മേൽപ്പറഞ്ഞ സാമ്രാജ്യം തന്നെ നിലനിന്നു പോകുന്നത് എന്നത് മറ്റൊരു പ്രധാന വസ്തുതയായിത്തന്നെ അവശേഷിക്കുന്നു.ഇതിനു മാത്രം,ഇതിനു വേണ്ടി മാത്രം,പോയ രണ്ടു യുദ്ധങ്ങളിലും ഇരുപത് കോടി പണം ചിലവാക്കപ്പെട്ടു,പതിനേഴു കോടി പണം കടബാധ്യതയായി മാത്രം രൂപപ്പെട്ടു കഴിഞ്ഞു.മുൻകാല യുദ്ധം സൃഷ്ടിച്ച ബാധ്യതകളുടെ കണക്കുകൾക്ക് ഇത്തവണ ക്രമാതീതമായ വർധനവുണ്ടായത് മേൽപ്പറഞ്ഞ പരാമർശത്തെ കൂടുതൽ സ്ഥാപനയോഗ്യമാക്കുന്നു.ഈ ബാധ്യതയുടെ പലിശ തന്നെ കോളനി കച്ചവടകുത്തകയുടെ ആകെ ലാഭത്തെക്കാൾ മാത്രമല്ല അനുവാർഷികം കയറ്റുമതി ചെയ്യുന്ന ശരാശരി ചരക്കിന്റെ ആകെ മൂല്യത്തെക്കാളും വളരെ വലുതാണ്!! ഒലിവർ സ്റ്റോണിന്റെ Wall street എന്ന ചിത്രത്തിലെ ഗോഡൻ ജീക്കോ എന്ന കഥാപാത്രത്തിന്റെ വാക്കുകൾ ആദം സ്മിത്തിനായി കടംകൊണ്ടുകൊണ്ട് നമുക്ക് ഇപ്രകാരം ഉപസംഹരിക്കാം, "ലോഭം നല്ലതാണ്,അതേ ചില സമയങ്ങളിൽ നല്ലതാണ് മറ്റു ചില സമയങ്ങളിൽ അതങ്ങനെയല്ലാതെയുമാകുന്നുണ്ട് ( ലോഭം എന്ന വാക്കിനു സ്വാർത്ഥതാൽപ്പര്യമെന്ന അർത്ഥം നൽകുക ).അതു സുസ്ഥാപിതാചാരമായ വ്യവസ്ഥയെ ആശ്രയിച്ചിരിക്കുന്നു."
-------------------------------------------------------------------
Adam Smith and the
Myth of Greed
By Tom G. Palmer
In this essay, the
author lays to rest the myth of a naïve Adam Smith who believed that merely
relying on “self interest” would create prosperity. Those who cite Smith to
that eff ect have not, it seems, ever read more than a few quotations fr om his
works and are unaware of the great emphasis he put on the role of institutions
and on the harmful eff ects of self-interested behavior when channeled through
the coercive institutions of the state. The rule of law, property, contract,
and exchange channel self-interest into mutual benefi t, whereas lawlessness
and disrespect for property give self-interest an altogether diff erent and
profoundly harmful outlet. One frequently hears it said that Adam Smith
believed that if people were only to act selfi shly, all would go well in the
world, that “Greed makes the world go round.” Smith, of course, did not believe
that relying exclusively on selfi sh motivations would make the world a better
place, nor did he promote or encourage selfi sh behavior. His extensive discussion
in The Theory of Moral Sentiments of the role of the “impartial spectator”
should put such misinterpretations to rest. Smith was not an advocate of selfi
shness, but he was also not naïve enough to think that selfl ess devotion to
the welfare of others (or professing such devotion) would make the world
better, either. As Steven Holmes noted in his corrective essay “The Secret
History of Self-Interest,”32 Smith knew very well the destructive eff ects of
many “disinterested” passions, such as envy, malice, revenge, zealotry, and the
like. The selfl ess zealots of the Spanish Inquisition did what they did in the
hope that in the last moment of agony the dying heretics might repent and
receive God’s grace. That was known as the doctrine of salvifi c justifi
cation. Humbert de Romans, in his instruction to inquisitors, insisted that
they justify to the congregation the punishments to be imposed on heretics, for
“We beg God, and we beg you, that you should beg him together with me, that
from 64 the gift of his grace he should make it that those to be punished bear
so patiently the punishments that we propose to impose upon them (in the demand
of justice, nevertheless with grief ), that it might redound to their
salvation. Because of this we impose such a punishment.”33 In Smith’s view,
such selfl ess devotion to the welfare of others was not obviously morally
superior to the allegedly selfi sh merchants seeking to enrich themselves by
selling ale and salted fi sh to thirsty and hungry customers. Smith is hardly a
general endorser of selfi sh behavior, for whether such motivations lead “as if
by an invisible hand” to the promotion of the general good depends very much on
the context of the actions, and particularly on the institutional setting.
Sometimes the self-centered desire to be liked by others can indeed lead one to
adopt a moral perspective, by causing us to think about how we appear to
others. In the kind of small-scale interpersonal settings typically described
in The Theory of Moral Sentiments, such motivation may redound to the general
benefi t, for the “desire to become ourselves the objects of the like agreeable
sentiments, and to be as amiable and as admirable as those whom we love and
admire the most” requires us to “become the impartial spectators of our own
character and conduct.”34 Even apparently excessive self-interest, when in the
right institutional setting, can be to the benefi t of others, such as in the
story Smith tells of the poor man’s son whose ambition causes him to work
tirelessly to accumulate wealth, only to fi nd aft er a lifetime of hard work
that he is no happier than the simple beggar sunning himself on the side of the
road; the ambitiously excessive pursuit of self-interest on the part of the
poor man’s son benefi ted the rest of humanity by leading him to produce and
accumulate the wealth that made the very existence of many others possible, for
“the earth by these labours of mankind has been obliged to redouble her natural
fertility, and to maintain a greater multitude of inhabitants.”35 In the larger
context of political economy described in many passages of An Inquiry into the
Nature and Causes of the Wealth of Nations, specifi cally those involving
interaction with the institutions of the state, the pursuit of self-interest is
not so likely to have positive eff ects. The self-interest of merchants, for
example, leads 65 them to lobby the state to create cartels, protectionism, and
even war: “to expect, indeed, that the freedom of trade should ever be entirely
restored in Great Britain, is as absurd as to expect that an Oceana or Utopia
should ever be established in it. Not only the prejudices of the publick, but
what is much more unconquerable, the private interests of many individuals,
irresistibly oppose it.”36 The trifl ing gains of merchants from monopolies are
purchased at the expense of horrifi c burdens to the public in the case of
empires and wars: [I]n the system of laws which has been established for the
management of our American and West Indian colonies, the interest of the
home-consumer has been sacrificed to that of the producer with a more
extravagant profusion than in all our other commercial regulations. A great
empire has been established for the sole purpose of raising up a nation of
customers who should be obliged to buy from the shops of our different
producers, all the goods with which these could supply them. For the sake of
that little enhancement of price which this monopoly might afford our
producers, the home-consumers have been burdened with the whole expense of
maintaining and defending that empire. For this purpose, and for this purpose
only, in the two last wars, more than two hundred millions have been spent, and
a new debt of more than a hundred and seventy millions has been contracted over
and above all that had been expended for the same purpose in former wars. The
interest of this debt alone is not only greater than the whole extraordinary
profit, which, it ever could be pretended, was made by the monopoly of the
colony trade, but than the whole value of that trade or than that whole value
of the goods, which at an average have been annually exported to the
colonies.37 So Smith’s views on whether, in the words of Gordon Gecko, the fi
ctional character from Oliver Stone’s fi lm Wall Street, “Greed is good” is
decidedly “sometimes yes, and sometimes no” (assuming that all self-interested
behavior is “greed”). The diff erence is in the institutional setting.
No comments:
Post a Comment